കഥകളിയുടെ വേഷം വളരെ വിചിത്രമാണ്. അലങ്കാരങ്ങളും, മിനുക്കുകളും എല്ലാം ചേർന്ന ഒരു ഉത്സവം പോലെ ഒരു മുഖം. അവിടെ ആ രൂപം മാത്രം. രൂപം എന്ന് പറഞ്ഞു ചെറുതാക്കിയാൽ അത് തെറ്റാണു. കഥാപാത്രം ആണ്. കലിയായും കൃഷ്ണനായും നളനായും എല്ലാം വേഷം മാറുന്ന അദ്ഭുത മനുഷ്യൻ. ചമയങ്ങൽക്കും ചായങ്ങൾക്കും അയാളുടെ മുഖം മറയ്ക്കാൻ ആവും. എന്നാൽ അയാളുടെ മനസ് മറയ്ക്കാൻ ആവുമോ? നെഞ്ചിലെ കനലിൽ ഊതിയാറ്റിയ നോവ് കിടന്നു നീറുമ്പോൾ അയാൾക്ക് ലാസ്യവും രൌദ്രവും ഒക്കെ എങ്ങനെ കാണിക്കാൻ കഴിയുന്നു എന്ന് ചിന്തിച്ചാൽ നമുക്കറിയാൻ കഴിയും ഓരോ കളിക്കാരനും എത്രയോ വലിയ മനസുകൾ ആണെന്ന്. ഓരോ വേഷവും 2 ജീവന്റെ കഥകളിലൂടെ മാറി മറിഞ്ഞു പോവുകയാണ്. ഹൃദയം നീറുന്ന നേരത്തും കണ്ണിമ ചിമ്മാതെ ചുണ്ടിലെ പുഞ്ചിരി മായാതെ കാക്കുന്ന ഒരു നടന്റെ ജീവിതം
Thursday 26 February 2015
കഥയാടുമ്പോൾ
കഥകളിയുടെ വേഷം വളരെ വിചിത്രമാണ്. അലങ്കാരങ്ങളും, മിനുക്കുകളും എല്ലാം ചേർന്ന ഒരു ഉത്സവം പോലെ ഒരു മുഖം. അവിടെ ആ രൂപം മാത്രം. രൂപം എന്ന് പറഞ്ഞു ചെറുതാക്കിയാൽ അത് തെറ്റാണു. കഥാപാത്രം ആണ്. കലിയായും കൃഷ്ണനായും നളനായും എല്ലാം വേഷം മാറുന്ന അദ്ഭുത മനുഷ്യൻ. ചമയങ്ങൽക്കും ചായങ്ങൾക്കും അയാളുടെ മുഖം മറയ്ക്കാൻ ആവും. എന്നാൽ അയാളുടെ മനസ് മറയ്ക്കാൻ ആവുമോ? നെഞ്ചിലെ കനലിൽ ഊതിയാറ്റിയ നോവ് കിടന്നു നീറുമ്പോൾ അയാൾക്ക് ലാസ്യവും രൌദ്രവും ഒക്കെ എങ്ങനെ കാണിക്കാൻ കഴിയുന്നു എന്ന് ചിന്തിച്ചാൽ നമുക്കറിയാൻ കഴിയും ഓരോ കളിക്കാരനും എത്രയോ വലിയ മനസുകൾ ആണെന്ന്. ഓരോ വേഷവും 2 ജീവന്റെ കഥകളിലൂടെ മാറി മറിഞ്ഞു പോവുകയാണ്. ഹൃദയം നീറുന്ന നേരത്തും കണ്ണിമ ചിമ്മാതെ ചുണ്ടിലെ പുഞ്ചിരി മായാതെ കാക്കുന്ന ഒരു നടന്റെ ജീവിതം
Labels:
കഥയാടുമ്പോൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment